Webdunia - Bharat's app for daily news and videos

Install App

വാട്ട്സ് ആപ്പിനും ടെലഗ്രാമിനും ബദലായി കേന്ദ്ര സർക്കാരിന്റെ 'സന്ദേശ്'

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (12:22 IST)
വാട്ട്സ് ആപ്പ്, ടെലഗ്രാം ഉൾപ്പടെയുള്ള ഇൻസ്റ്റന്റ് മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ബലായി സ്വന്തം ആപ്പ് ഒരുക്കി കേന്ദ്ര സർക്കാർ. വാട്ട്സ് ആപ്പ് ടെലഗ്രാം തുടങ്ങിയവയ്ക്ക് സമാനമായ ഫീച്ചറുകളുള്ള ആപ്പാണ് തദ്ദേശീയമായി വികസിപ്പിച്ച സന്ദേശ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷ്ണൽ ഇൻഫോർമാറ്റിക് സെന്ററാണ് സന്ദേശ് വികസിപ്പിച്ചത്. നിലവിൽ സന്ദേശ് ആപ്പ് സ്റ്റോറിൽ മാത്രമാണ് ലഭ്യമായിരിയ്ക്കുന്നത്. പ്ലേ സ്റ്റോറിൽ ആപ്പ് ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ സന്ദേശ് ആപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിയ്ക്കും. വാട്ട്സ് ആപ്പിന് സമാനമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് സന്ദേശ്, മീഡിയ ഫയലുകൾ കോണ്ടാക്ടുകൾ എന്നിവയെല്ലാം സന്ദേശിലൂടെ കൈമാറാനാകും ആൻഡ്രോയിഡ് 5.0ന് മുകളിലുള്ള വേഷനുകളിൽ മാത്രമെ സന്ദേശ് പ്രവർത്തിയ്ക്കു. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് സന്ദേശിൽ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യാം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments