Webdunia - Bharat's app for daily news and videos

Install App

അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ പരിചയത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ല: അഡ്വ. ജയശങ്കര്‍

അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ പരിചയത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ല: അഡ്വ. ജയശങ്കര്‍

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (11:46 IST)
യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീനെ പിന്തുണച്ചുകൊണ്ടുള്ള വിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്റെ വാക്കുകളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ ജയശങ്കര്‍. അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ അറിവിലോ പരിചയത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ലെന്നും അത് കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് വളരെ ശരിയാണെന്നും ജയശങ്കര്‍ പറഞ്ഞു.
 
നടിയുടെ കേസില്‍ പൊലീസ് പറയുന്നതോ പത്രത്തില്‍ വരുന്നതോ ടെലിവിഷനില്‍ കാണുന്നതോ നമ്മള്‍ വിശ്വസിക്കരുത്. കോടതി വിധി വരും വരെ കാത്തിരിക്കണം. അഥവാ വിചാരണ കോടതി ശിക്ഷിച്ചാലും ദിലീപിനെ തെറ്റിദ്ധരിക്കരുത്. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികള്‍ക്കായി കാത്തു കാത്തിരിക്കണമെന്നും ജയശങ്കര്‍ പറയുന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി

അടുത്ത ലേഖനം
Show comments