Webdunia - Bharat's app for daily news and videos

Install App

കാമുകി പിണങ്ങിപ്പോയി; ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി ശേഷം സംഭവിച്ചത് ഇങ്ങനെ...

ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

Webdunia
വെള്ളി, 19 മെയ് 2017 (10:30 IST)
കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്ന് കൂറ്റന്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്ന് കാമുകി തിരിച്ചു വന്ന് വിളിച്ചതിനെ തുടര്‍ന്ന് ഇറങ്ങി. കായം കുളത്ത് കാമുകിയുമായി കുറേനാളായി ഒരുമിച്ച താമസിച്ചുവരികയായിരുന്ന പൂഞ്ഞാറുകാരനായ ബിജുവാണ് ഇത്തരത്തില്‍ ആത്മഹത്യ മുഴക്കിയത്. ഇന്നലെ പകല്‍ 11.30 നായിരുന്നു സംഭവം. 
 
പാലാ ബസ്സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളിലുള്ള ടവറിന്റെ മുകളിലായിരുന്നു യുവാവ് കയറിയത്. ശേഷം യുവതി എത്തി ഇറങ്ങിവരാന്‍ അപേക്ഷിച്ചപ്പോള്‍ ബിജു താഴെയിറങ്ങി. ഇന്നലെ പൂഞ്ഞാറിലെ ബിജുവിന്റെ വീട്ടിലേക്ക് വരുന്നതിനിടയില്‍ ഇരുവരും പിണങ്ങി. 
 
അതേ തുടര്‍ന്ന് യുവതി ഈരാറ്റുപേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറായി. ഇതോടെയാണ് ബിജു ടവറിന് മുകളില്‍ കയറിയത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഇരാറ്റുപേട്ട ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആള്‍ക്കാര്‍ വിളിച്ചു പറയുകയും ഇവര്‍ എത്തി ബിജുവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments