ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം

തുടക്കം മുതൽ വിവാദങ്ങൾ; ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (11:12 IST)
തുടക്കം മുതൽ വിവാദങ്ങളായിരുന്നു കോടിയേരി ബാൽകൃഷ്ണൻ നേതൃത്വം നൽകിയ ജനജാഗ്രതാ യാത്രയ്ക്ക്. ഒടുവിൽ ക്ലൈമാക്സിലേക്ക്. ബിജെപി നടത്തിയ കനരക്ഷാ യാത്രയിലൂടെ ബിജെപി ഉയർത്തിവിട്ട ആരോപണങ്ങൾക്ക് മറുപടി നൽകുക എന്നതായിരുന്നു ജനജാഗ്രതാ യാത്രയുടെ പ്രധാന അജണ്ട. എന്നാൽ തുടക്കം മുതൽ വിവാദങ്ങളായിരുന്നു ഫലം.
 
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖലാ ജാഥ തൃശൂരിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ നയിച്ച തെക്കൻ മേഖലാ ജാഥ എറണാകുളത്തും സമാപിക്കും. കഴിഞ്ഞ മാസം 21നാണ് ഇടതു മുന്നണിയുടെ ജനജാഗ്രതാ യാത്ര ആരംഭിച്ചത്.
 
യാത്ര അവസാനിക്കുകയാണെങ്കിലും മന്ത്രി തോമസ് ചാണ്ടിയും ചാണ്ടിയുടെ കായൽ കയ്യേറ്റവും ഒപ്പം കോടിയേരിയുടെ മിനി കൂപ്പർ യാത്രയുമാണ് ശ്രദ്ധാകേന്ദ്രം. തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളിലേക്കാണ് യാത്രയ്ക്കുശേഷം ഇടതുപാര്‍ട്ടികള്‍ കടക്കുന്നതെന്ന് വ്യക്തം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments