Webdunia - Bharat's app for daily news and videos

Install App

പരനാറി പ്രയോഗം ബോധപൂര്‍വം: പിണറായി

Webdunia
ചൊവ്വ, 8 ഏപ്രില്‍ 2014 (14:32 IST)
PRO
താന്‍ പറഞ്ഞ പരമനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊല്ലത്ത് നടത്തിയ പ്രയോഗം ബോധപൂര്‍വമായിരുന്നെന്നും എന്നാല്‍ അത് പ്രേമചന്ദ്രനെ ഉദ്ദേശിച്ചാണെന്ന് വളച്ചൊടിച്ചത് മാധ്യമങ്ങളാണെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.

നാറിയെന്നോ, പരനാറിയെന്നോ, പരമനാറിയെന്നോ പ്രേമചന്ദ്രനു തോന്നിയെങ്കില്‍ അതു മറ്റാരുടെയും കുറ്റമല്ല. യൂദാസിന്റെ പ്രവര്‍ത്തി ചെയ്ത അദ്ദേഹത്തെ പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ട്‌ എന്നാണ് വിളിക്കേണ്ട്തെന്ന് എന്നോട് ചിലര്‍ പറഞ്ഞു. ആ വിശേഷണങ്ങള്‍ പ്രേമചന്ദ്രന്‍ എന്തു കൊണ്ടും അര്‍ഹിക്കുന്നതാണെന്നും പിണറായി കൂട്ടിചേര്‍ത്തു.

ആര്‍എസ്പിയുടെ കാലുമാറ്റത്തിനു പിന്നില്‍ വഴിവിട്ട വ്യവസായ താല്‍പര്യങ്ങളുള്ള ഒരു അന്താരാഷ്ട്ര ഫ്രോഡാണ്. എന്നാല്‍ രാജ്യസഭാ സീറ്റ്‌ നല്‍കാമെന്നു പറഞ്ഞപ്പോള്‍ അവര്‍ വഴങ്ങാത്തതിന്റെ കാരണം സിപിഎം ആരോടും പറഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി - 2014ല്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

Show comments