Webdunia - Bharat's app for daily news and videos

Install App

ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; അന്വേഷണ സാധ്യത ഇല്ലെങ്കിൽ വിജിലൻസിന് കേസ് എഴുതിത്തള്ളാമെന്നും കോടതി

ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (16:38 IST)
മുൻമന്ത്രി ഇ പി ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി കേസ് തുടരണോ വേണ്ടയോ എന്ന് വിജിലന്‍സിന് തീരുമാനിക്കാം. കുടാതെ അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് എഴുതിത്തള്ളാൻ കോടതി വിജിലൻസിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു വിജിലൻസിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി നിര്‍ദ്ദേശിച്ചു.
 
ഈ വിഷയത്തില്‍ രണ്ടു നിലപാടാണ് ഉയര്‍ന്നിരിക്കുന്നത്. അതില്‍ കേസ് നിലനിൽക്കുമോ, തുടക്കത്തിൽ തന്നെ ഒഴിവാക്കേണ്ട കേസ് ആയിരുന്നോ? ഇതെന്നായിരുന്നു. എന്നാല്‍ രണ്ടാമത്തെത്  കേസുമായി ശക്തമായി മുന്നോട്ട് പോവുക– ഇതായിരുന്നു വിജിലൻസിന്റെ നിലപാട്.  എന്നാല്‍ പ്രതികള്‍ ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിൽ വിജിലൻസ് കോടതിയെ അറിയിച്ചത്. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments