ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്മോഹന്‍ പിള്ള ഒഡീഷ്യയന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

ഒഡീഷ്യയന്‍ യുവതിക്ക് ജോലി വാഗ്ദാനം, പിന്നെ പീഡനം, ഈ രാജാവ് ആരാണെന്ന് അറിയണോ?

Webdunia
ബുധന്‍, 5 ജൂലൈ 2017 (12:02 IST)
ബിസ്ക്കറ്റ് രാജാവ് ആയിരുന്ന രാജന്‍ പിള്ളയുടെ സഹോദരനും ബീറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രാജ്മോഹന്‍ പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരി ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി തനിക്ക് സംഭവിച്ച പീഡനത്തെക്കുറിച്ച് ചികിത്സിക്കുന്ന ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
 
ഏജന്റ് വഴി പിള്ളയുടെ വീട്ടില്‍ ജോലില്ലെത്തിയ ഒഡീഷ്യയന്‍ യുവതിയാണ് പീഡനത്തിന് ഇരയായത്. 
സമാനമായി നിരവധി പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിട്ടുണ്ട്. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉടമയായിരുന്ന രാജന്‍ പിള്ള മരിച്ചത് ജയിലില്‍വച്ചായിരുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒമ്പത് കമ്പനികളുടെ കൂട്ടുകമ്പനിയായി രൂപീകരിച്ചതാണ് ബീറ്റ ഗ്രൂപ്പ്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments