Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരും സന്ധ്യയും തമ്മിൽ അഭേദ്യമായ അവിഹിതബന്ധം, മഞ്ജു വൈരാഗ്യം തീർക്കുന്നു: ആഞ്ഞടിച്ച് പി സി ജോർജ്

മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിന്റെ കൂടെ പോകുന്നില്ല? - പി സി ജോർജ് പറയുന്നു

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (11:44 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പെടുത്തിയതാണെന്ന് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. മഞ്ജു വാര്യർക്കും കേരള പൊലീസിനുമെതിരെ രുക്ഷമായ വിമർശനങ്ങളാണ് പി സി ജോർജ്ജ് ഉന്നയിക്കുന്നത്. മനോരമ ഓൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 
 
'മഞ്ജു നല്ല നടിയാണ്. അവരുടെ അഭിനയം ഇഷ്ടമാണ്. പക്ഷേ മഞ്ജുവിന്റെ മനസ് കഠിനമാണ്. മഞ്ജു ഇപ്പോൾ വൈരാഗ്യം തീർക്കുകയാണ്. വളരെ അപകടമായ ചതിക്കുഴിയിലാണ് മഞ്ജു ഇപ്പോൾ ചെന്നുപെട്ടിരിയ്ക്കുന്നത്. മകൾ മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോകുന്നില്ല. അതും ഒരു പെൺകുട്ടി?. - പി സി ജോർജ് ചോദിക്കുന്നു.
 
മഞ്ജുവിനൊപ്പം എഡിജിപി ബി സന്ധ്യയ്ക്കെതിരേയും രൂക്ഷ വിമർശനങ്ങളാണ് ജോർജ്ജ് ഉന്നയിക്കുന്നത്. ഇപ്പോൾ കേസിനു നേതൃത്വം കൊടുക്കുന്നത് സന്ധ്യയാണെന്നും അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതിൽ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും പി സി ജോർജ്ജ് പറയുന്നു. സിനിമയിൽ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തിൽ പങ്കുണ്ടെന്നാണ് എം എൽ എയുടെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments