Webdunia - Bharat's app for daily news and videos

Install App

മണിയുടെ വിവാദ പരാമര്‍ശം: ഗൗരവകരമായി കാണേണ്ടതാണെന്ന് ഹൈക്കോടതി

മണിയുടെ പരാമര്‍ശം: എന്താണ് ഇവിടെ നടക്കുന്നത്, സംസ്ഥാന ഡിജിപി ഇ​തൊന്നും കാണുന്നില്ലെയെന്ന് ഹൈക്കോടതി

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (11:57 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് എം എം മണിയുടെ അനാവശ്യ പരാമശത്തില്‍ അഭിപ്രായ​ പ്രകടനവുമായി ഹൈക്കോടതി. എന്താണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നും സംസ്ഥാന ഡി ജി പി ഇ​തൊന്നും കാണുന്നില്ലെയെന്നും ഹൈക്കോടതി ചോദിച്ചു. 
 
സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം നടത്തിയ മണിയുടെ പ്രസംഗം ഗൗരവകരമായി കാണേണ്ടതാണെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ മണിയുടെ പരമര്‍ശം സ്​ത്രീകളെയല്ല അത് മാധ്യമ പ്രവർത്തകർക്കെതിരാണെന്നും സർക്കാർ കോടതിക്ക്​ വിശദീകരണം നൽകിയിരുന്നു. എന്നാല്‍ അതിന് മറുപടിയായി മാധ്യമപ്രവർത്തകരെ കുറിച്ച്​ എന്തും പറയാമെന്നാണോ എന്ന്​​ കോടതി തിരിച്ച്​ ചോദിച്ചിരുന്നു.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments