Webdunia - Bharat's app for daily news and videos

Install App

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍? കാരണം കണ്ടെത്തി, പൊലീസ് പറയുന്നതിങ്ങനെ...

രാജേഷിനോട് മണിക്കുട്ടന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (07:31 IST)
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പേരും അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ആറു പേര്‍ കൊലപാതകവുമായി നേരിട്ടുള്ള ബന്ധമുള്ളവരാണ്. മറ്റുള്ള നാലു പേര്‍ ഇതിനു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തവരാണെന്നും പോലീസ് പറയുന്നു.
 
കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ മുഴുവന്‍ പേരെയും പോലീസ് ചോദ്യം ചെയ്തു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലല്‍ നടന്നത്. രാജേഷിനോട് മുഖ്യപ്രതിയായ മണിക്കുട്ടന് വ്യക്തപരമായ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
 
രാഷ്ട്രീയ, വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസിന് ലഭിച്ച സൂചനകള്‍. ഈ പ്രദേശത്തു ചില പ്രാദേശികമായ തര്‍ക്കങ്ങള്‍ നിലനിന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു. മണിക്കു്ട്ടനെ ക്കൂടാതെ ബിജിത്ത്, പ്രമോദ്, ഐബി ഗിരീഷ്, അജിത്ത് എന്നിവവര്‍ക്കാണ് അക്രമത്തില്‍ നേരിട്ടു പങ്കുള്ളത്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ദുമേനോന്‍ അപകീര്‍ത്തിപ്പെടുത്തി, അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ കോടതി കേസെടുത്തു

ഒരു നേന്ത്രക്കുലയുടെ വില 5,83,000; സംഭവം തൃശൂരില്‍ (വീഡിയോ)

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

അടുത്ത ലേഖനം
Show comments