Webdunia - Bharat's app for daily news and videos

Install App

സെന്‍‌സര്‍ കോപ്പി പരിശോധിച്ചു, നടി പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു! - ജീന്‍ പോള്‍ ലാലിനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴിയില്ല?

ജീന്‍പോള്‍ ലാല്‍ കുടുങ്ങും?

Webdunia
ഞായര്‍, 30 ജൂലൈ 2017 (14:35 IST)
സിനിമ ലൊക്കേഷനില്‍ വെച്ച് യുവനടിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കുരുക്ക് മുറുകുന്നു. നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞു. ഇതോടെ ലാലിന്റെ മകനായ ജീന്‍ പോളിനെതിരായ കേസ് ഉറപ്പായി കഴിഞ്ഞു.
 
ഹണി ബീ ടൂവെന്ന സിനിമയുടെ സെന്‍സര്‍ കോപ്പി പോലീസ് പരിശോധിച്ചു. ഇതേ തുടര്‍ന്നാണ് നടിയുടെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെയാണ് ജീന്‍പോളിനെതിരായ കേസ് മുറുകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവസംവിധായകനെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
 
ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബീ ടൂവിന്റെ മേക്കപ്പ് മാനെ പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. സിനിമാ സെറ്റിലെ കാര്യങ്ങളെക്കുറിച്ച് പോലീസ് ഇയാളോട് ചോദിച്ചു. പരാതി നല്‍കിയ നടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങള്‍ നടന്നുവെന്ന് മേക്കപ്പ്മാന്‍ വെളിപ്പെടുത്തിയെന്നാണ് വിവരം.
 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments