Webdunia - Bharat's app for daily news and videos

Install App

ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (17:39 IST)
ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ് ചെയ്തു. നാട്ടുകാരും ബന്ധുക്കളുമാണ് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട പരാതി കാട്ടാക്കട പൊലീസിൽ നൽകിയത്.
 
പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ആരായുകയും ചെയ്തു. കാട്ടാക്കട പോലീസ് വനിതാ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ കണ്ടാലറിയാവുന്ന ഒരാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആദ്യം മൊഴി നൽകിയത്.
 
തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴി നൽകിയത്. പെൺകുട്ടിയേയും മാതാവിനെയും പൊലീസ് നിർഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 
 
കുട്ടി സ്‌കൂളിൽ പോകാതായതോടെയായിരുന്നു നാട്ടുകാർക്ക് സംശയം തോന്നിയതും തുടർ അന്വേഷണം നടത്തിയതും. മാസങ്ങൾക്ക് മുമ്പ് കുട്ടിയെ മാതാപിതാക്കൾ ബന്ധുവിനെറ്റിൽ എത്തിച്ചു ഗര്ഭച്‌ഛിദ്രം നടത്താണ് ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

അടുത്ത ലേഖനം
Show comments