പോക്‌സോ കേസ് പ്രതിയായ 60 കാരന് 8 വര്‍ഷം കഠിന തടവും പിഴയും

എ കെ ജെ അയ്യര്‍
ശനി, 25 മെയ് 2024 (09:26 IST)
തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയായ 60 കാരനെ കോടതി എട്ടുവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചു. മലയിന്‍കീഴ് പ്ലാവിള സി.എസ്.ഐ ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രഭാകരനെയാണ് കോടതി ശിക്ഷിച്ചത്.
 
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേശ്കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ 8 മാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. 
 
കേസിന് ആസ്പദമായ സംഭവം നടന്നത്
2022 ജൂണ്‍ 6നാണ്. മലയിന്‍കീഴ് സ്വദേശിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.
 
 സ്‌കൂളില്‍ നിന്നു വീട്ടിലേക്കു തിരികെ വരുകയായിരുന്ന പെണ്‍കുട്ടിയെ കുട്ടി സഞ്ചരിച്ചിരുന്ന ടെമ്പോ വാനില്‍ നിന്ന് ഇറങ്ങിയ സമയത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മലയിന്‍കീഴ് എസ്.ഐയായിരുന്ന ജി.എസ് സജിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments