‘എം എം മണി ജാരസന്തതി, ഐജി ശ്രീജിത്തിനെ കൂട്ടിക്കൊടുപ്പുകാരൻ, മുഖ്യമന്ത്രി ഗുണ്ട’- ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ വൈറലാകുന്ന പ്രസംഗം

ധൈര്യമുണ്ടേൽ മകളേയും കൂട്ടി മുഖ്യമന്ത്രി ശബരിമലയ്ക്ക് പോകണമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (09:51 IST)
ധൈര്യമുണ്ടെങ്കിൽ മകളെയും കൂട്ടി ശബരിമലയ്ക്ക് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നെന്നാണ് രാധാകൃഷ്ണന്റെ ആരോപണം.
 
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നാണ് പറഞ്ഞ രാധാകൃഷ്ണന്‍ എം.എം മണിയെ ജാരസന്തതിയെന്നും, ഐ.ജി ശ്രീജിത്തിനെ കൂട്ടിക്കൊടുപ്പുകാരനെന്നുമാണ് രാധാകൃഷ്ണൻ വിശേഷിപ്പിച്ചത്.
 
വേലിതന്നെ വിളവു തിന്നുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പഭക്തരെ വെല്ലുവിളിക്കുകയാണ്. മാടമ്പിയെപ്പോലെയാണ് കേരള ജനതയോടു പെരുമാറുന്നത്. ഈ മുഖ്യമന്ത്രി ആരെയാണ് പേടിപ്പിക്കുന്നത്, ഇയാളെ ആര്‍ക്കാണ് പേടി. ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? – ഇങ്ങനെ പോകുന്നു രാധാകൃഷ്ണന്റെ പ്രസംഗം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments