Webdunia - Bharat's app for daily news and videos

Install App

എറണാകുളത്ത് സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ചു; ഡ്രൈവറടക്കം മൂന്ന് മരണം, 15 കുട്ടികൾക്ക് പരുക്ക്

സ്കൂൾ ജീപ്പ് മതിലിലിടിച്ചു; മൂന്ന് മരണം, 15 പേർക്ക് പരുക്ക്

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (09:24 IST)
സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടച്ച് രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചു. എറണാകുളം കൂത്താട്ടുകുളത്ത് ഇന്ന് രാവി‌ലെയായിരുന്നു സംഭവം. കൂത്താട്ടുകുളംമേരി ഗിരി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിക്കുകയായിരുന്നു.
 
ആന്‍ മരിയ, നയന ദിലീപ് എന്നി കുട്ടികളും ജീപ്പ് ഡ്രൈവര്‍ ജോസുമാണ് മരിച്ചത്. 15 കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. വൈക്കം ഇലഞ്ഞിഭാഗത്തുനിന്ന് വന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. 
 
പ്രദേശത്ത് നേരിയ മഴയുണ്ടായിരുന്നു. എതിരെ വന്ന ബൈക്ക് അപകടത്തില്‍ പെടുന്നത് ഒഴിവാക്കാനായി വെട്ടിച്ചതിനിടയിലാണ് അപകടമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന പ്രാഥമിക വിവരം. യു കെ ജി വിദ്യാർത്ഥികളാണ് മരിച്ച ആൻമരിയയും നയനയും.

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അവിഹിതം അറിഞ്ഞ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി തലയ്ക്ക് അടിച്ചുകൊന്നു: സമരം ചെയ്ത് കൊലപാതകം അയല്‍വാസിയുടെ തലയില്‍ വച്ചു

സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അടുത്ത ലേഖനം
Show comments