Webdunia - Bharat's app for daily news and videos

Install App

ബിഷപ്പ് പീഡിപ്പിച്ചതായുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ജോർജ് ആലഞ്ചേരി

Webdunia
ബുധന്‍, 18 ജൂലൈ 2018 (20:10 IST)
കൊച്ചി: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെപരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ കർദിനാൾ മാഎ ജോർജ് ആലഞ്ചേരി. മഠത്തിലെ കാര്യങ്ങൾ മാത്രമാണ് കന്യാസ്തീ അന്ന് തന്നോട് പരഞ്ഞത് എന്നും മറ്റൊരു സഭയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ മേലധികാരികളെ അറിയിക്കാൻ താൻ ഉപദേശിച്ചു എന്നും അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ അദ്ദേഹം പറയുന്നു.
 
മഠത്തിലെ കാര്യങ്ങൽ മാത്രമാണ് അന്ന് നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. അതീവ രഹസ്യ സ്വഭാവമുള്ളെതെന്ന് കാട്ടിയാണ് പരാതി നൽകിയത്.അതിനാലാണ് മറ്റാരോടും ഇക്കാര്യം പറയാതിരുന്നത് എന്നും അദ്ദേഹം അന്വേഷന സംഘത്തിന് മൊഴിനൽകി 
 
കൊച്ചിയിൽ സഭാ ആസ്ഥാനത്തെത്തിയാണ് അന്വേഷണ സംഘം മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തത്. കർദിനളിനടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടാ‍യില്ല  എന്ന് കന്യാസ്ത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കർദിനാളിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments