Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ജിംനേഷ്യം ഉടമ അറസ്റ്റിൽ

Cheating
എ കെ ജെ അയ്യര്‍
തിങ്കള്‍, 1 ഏപ്രില്‍ 2024 (19:11 IST)
ആലപ്പുഴ: സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുക്കാനാണ് ജിംനേഷ്യം ഒരു മറയാക്കിയ വിരുതൻ പോലീസ് പിടിയിലായി. ഹരിപ്പാട് ടൗൺഹാൾ കവലയ്ക്കടുത്ത് ജിപ്സ് ഫിറ്റ്നസ് സെന്റർ ഉടമ ചേപ്പാട് മണിപ്പുഴ വീട്ടിൽ ജിപ്‌സൺ ജോയി (35) ആണ് പോലീസ് പിടിയിലായത്.

ഇയാൾ ജിമ്മിലെത്തുന്ന സ്ത്രീകളോട് തനിക്ക് ചെറിയ സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും തന്നെ സഹായിച്ചാൽ ജിമ്മിന്റെ പാർട്ട്ണർഷിപ്പിൽ അവരെയും ചേർക്കണമെന്ന് വാഗ്ദാനം ചെയ്‌തു പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. ഇതിനൊപ്പം ഇയാൾ വരുമാനത്തിന്റെ പകുതി ഷെയർ ചെയ്യാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

എന്നാൽ പണം കൊടുത്ത സ്ത്രീകൾ വരുമാനം ആവശ്യപ്പെട്ടപ്പോൾ അവരുടെ ചിത്രം ശേഖരിച്ച ശേഷം ചിത്രങ്ങൾ മോർഫ് ചെയ്തു സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ ഒമ്പതു ലക്ഷം, 23 ലക്ഷം എന്നിങ്ങനെ നൽകിയ രണ്ടു സ്ത്രീകൾ ഹരിപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം വിദേശത്തായിരുന്ന ജിബ്‌സൺ കൊച്ചി വിമാന താവളത്തിൽ എത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

അടുത്ത ലേഖനം
Show comments