Webdunia - Bharat's app for daily news and videos

Install App

അമീറുൽ പറഞ്ഞതെല്ലാം കള്ളം; മുൻ‌വൈരാഗ്യം കൊണ്ടല്ല ജിഷയെ കൊലപ്പെടുത്തിയത്, സംഭവദിവസം പ്രതി ജിഷയുടെ വീട്ടിൽ എത്തിയത് വൈകിട്ട്

ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം പൊലീസിനോട് പറഞ്ഞിരുന്നതെല്ലാം കള്ളമെന്ന് തെളിഞ്ഞു. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമല്ലെന്ന് പൊലീസ്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.

Webdunia
വെള്ളി, 24 ജൂണ്‍ 2016 (15:52 IST)
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം പൊലീസിനോട് പറഞ്ഞിരുന്നതെല്ലാം കള്ളമെന്ന് തെളിഞ്ഞു. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമല്ലെന്ന് പൊലീസ്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.
 
മുൻവൈര്യഗ്യം കാരണമാണ് കൊല ചെയ്തതെന്നും ജിഷ അടിക്കാൻ വന്നിരുന്നുവെന്നും കുളക്കടവിൽ ഒളിഞ്ഞുനോക്കിയപ്പോൾ ജിഷ ചിരിച്ചുവെന്നുമെല്ലാം പറഞ്ഞത് കളവാണെന്ന് തെളിഞ്ഞുവെന്ന് പൊലീസ്. നേരത്തേ നൽകിയ മൊഴികൾ കളവാണെന്ന് അമീറുൽ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
 
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സംഭവദിവസം രാവിലേയും വൈകിട്ടും ജിഷയുടെ വീട്ടിൽ ചെന്നുവെന്ന് അമീറുൽ പറഞ്ഞിരുന്നു. എന്നാൽ അന്നു വൈകിട്ട് നാലുമണിക്ക് ശേഷമാണ് ജിഷയുടെ വീട്ടിൽ ചെന്നതെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. അമീറുലിന്റെ ഡി എൻ എ വീണ്ടും പരിശോധിക്കും. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments