Webdunia - Bharat's app for daily news and videos

Install App

'നിങ്ങളുടെ മകൾക്കാണ് ഈ ഗതി വന്നതെങ്കിൽ ഇത് പോലെ തന്നെ പ്രതികരിക്കുമോ സഖാവേ'? ; ചോദ്യങ്ങൾ കൂമ്പാരമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ

ചോദ്യങ്ങൾ കൂരമ്പുപോലെ മുഖ്യമന്ത്രിയിലേക്ക്

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (07:45 IST)
ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജക്കെതിരെ പൊലീസ് നടത്തിയ അതിക്രമം കേരളത്തെ ആകെ പ്രതിഷേധത്തിലാഴ്ത്തിയിരിക്കുകയാണ്. മഹിജ ഒരമ്മയാണെന്നതും അവരെയാണ് പൊലീസ് ഇത്തരത്തിൽ അധിക്ഷേപിച്ചിരിക്കുന്നതെന്നുമാണ് ജനങ്ങൾ പറയുന്നു. പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ് വരെ എത്തി നിൽക്കുകയാണ്.
 
ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് പിണറായിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍. ബാംഗ്ലൂരിലുള്ള താങ്കളുടെ മകള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ ഇതേ തരത്തില്‍ തന്നെയാണോ ഇടപെടുക എന്ന ചോദ്യമടക്കം ഉയര്‍ന്നു. കടുത്ത ഭാഷയിലാണ് പല കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വന്നു പോയിട്ടും ജിഷ്ണുവിന്റെ വീടൊന്ന് സന്ദര്‍ശിക്കാന്‍ എന്തായിരുന്നു താങ്കള്‍ക്ക് തടസ്സമെന്നും ചോദ്യമുണ്ട്.
.
 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ല: ഹൈക്കോടതി

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

അടുത്ത ലേഖനം
Show comments