Webdunia - Bharat's app for daily news and videos

Install App

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച പൊങ്കാലയിടാന്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ഫെബ്രുവരി 2024 (10:34 IST)
ഞായറാഴ്ചയാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. പൊങ്കാലയിടാനെത്തുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പൊതുവഴികളില്‍ പൊങ്കാലയിടാന്‍ പാടില്ല. പൊങ്കാല നിവേദ്യം തയാറാക്കുന്നത് എവിടെ വച്ചാണോ അവിടെ തന്നെ നിവേദിക്കണമെന്നാണ് ആചാരപ്രകാരമുള്ള വിശ്വാസം. ഇതിനാല്‍ തന്നെ പൊങ്കാല നിവേദിച്ചതിന് ശേഷം മാത്രമായിരിക്കണം ഇവ കൊണ്ടുപോകേണ്ടത്.
 
ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടതിന് ശേഷം മാത്രമായിരിക്കണം പൊങ്കാല അടുപ്പില്‍ തീ പകര്‍ത്തുന്നത്. പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരാതിരിയ്ക്കാനും ശ്രദ്ധിക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പൊങ്കാല അടുപ്പുകള്‍ക്ക് പച്ചക്കട്ടകള്‍ ഉപയോഗിക്കരുത്. ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലും ക്ഷേത്രംവക പുരയിടങ്ങളിലും പൊങ്കാലയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും നിവേദിക്കുന്നതിനുള്ള സൗകര്യത്തെ പരിഗണിച്ച് ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളില്‍ മാത്രമാകും ഭക്തജനങ്ങള്‍ക്ക് പൊങ്കാലയിടാന്‍ അനുവാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments