Webdunia - Bharat's app for daily news and videos

Install App

തിരിച്ചടവ് മുടങ്ങിയതിനു ബാങ്ക് മാനേജരുടെ ഭീഷണി : യുവാവ് ജീവനൊടുക്കി

Webdunia
വ്യാഴം, 20 ജൂലൈ 2023 (12:58 IST)
പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മാനേജരുടെയും ജീവനക്കാരുടെയും ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചിറ്റൂർ വാള്മുറ്റി കോളനി നിവാസി ശിവരാമന്റെ മകൻ ജയകൃഷ്ണൻ എന്ന ഇരുപത്തൊമ്പതുകാരനെയാണ് വീട്ടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
വായ്പയുടെ ആഴ്ച ഗഡുവായ 716 രൂപ മുടങ്ങിയതിനെ തുടർന്നാണ് സ്വകാര്യ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവിനെ മരണത്തെ തുടർന്ന് പോലീസ് ബാങ്ക് മാനേജരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്ത വിട്ടയച്ചു.
 
സ്ത്രീകളുടെ പേരിലാണ് ബാങ്ക് വായ്പ നൽകിയിരുന്നത് എന്നതിനാൽ ജയകൃഷ്ണന്റെ ഭാര്യയുടെ പേരിലായിരുന്നു വായ്പ. വെ ള്ളാൻതറയിലുള്ള ബാങ്കിൽ നിന്ന് പത്ത് പേര് അടങ്ങിയ സംഘമായിരുന്നു വായ്പ എടുത്തത്. എന്നാൽ പനി ബാധിച്ചു കിടപ്പിലായതോടെ ഒരാഴ്ചയായി കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി. ഇതോടെ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments