Webdunia - Bharat's app for daily news and videos

Install App

തിരിച്ചടവ് മുടങ്ങിയതിനു ബാങ്ക് മാനേജരുടെ ഭീഷണി : യുവാവ് ജീവനൊടുക്കി

Webdunia
വ്യാഴം, 20 ജൂലൈ 2023 (12:58 IST)
പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മാനേജരുടെയും ജീവനക്കാരുടെയും ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചിറ്റൂർ വാള്മുറ്റി കോളനി നിവാസി ശിവരാമന്റെ മകൻ ജയകൃഷ്ണൻ എന്ന ഇരുപത്തൊമ്പതുകാരനെയാണ് വീട്ടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
വായ്പയുടെ ആഴ്ച ഗഡുവായ 716 രൂപ മുടങ്ങിയതിനെ തുടർന്നാണ് സ്വകാര്യ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവിനെ മരണത്തെ തുടർന്ന് പോലീസ് ബാങ്ക് മാനേജരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്ത വിട്ടയച്ചു.
 
സ്ത്രീകളുടെ പേരിലാണ് ബാങ്ക് വായ്പ നൽകിയിരുന്നത് എന്നതിനാൽ ജയകൃഷ്ണന്റെ ഭാര്യയുടെ പേരിലായിരുന്നു വായ്പ. വെ ള്ളാൻതറയിലുള്ള ബാങ്കിൽ നിന്ന് പത്ത് പേര് അടങ്ങിയ സംഘമായിരുന്നു വായ്പ എടുത്തത്. എന്നാൽ പനി ബാധിച്ചു കിടപ്പിലായതോടെ ഒരാഴ്ചയായി കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി. ഇതോടെ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments