Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍
ചൊവ്വ, 2 ജൂലൈ 2024 (17:06 IST)
കോഴിക്കോട് ഓൺലൈൻ തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 രൂപ നഷ്ടപ്പെട്ടു. കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഡെപ്യൂട്ടി മാനേജർക്കാണ് കഴിഞ്ഞ 29 ന് രാത്രി പണം നഷ്ടപ്പെട്ടത്.
 
കഴിഞ്ഞ ജൂൺ 21 ന് ഇവരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പരിവാൻ വിഭാഗത്തിൽ നിന്നാണ് എന്നുള്ള പിഴ അടയ്ക്കാനുണ്ട് എന്നറിയിച്ച് ഒരു മെസേജ് വന്നിരുന്നു. ഇത് എ.പി. കെ ഫയലായാണ് വന്നത്. മെസേജ് തുറന്നു നോക്കിയെങ്കിലും മറ്റൊന്നും ചെയ്തില്ല.
 
എന്നാൽ 30 ന് കുറച്ചു സാധനങ്ങൾ വാങ്ങിയിട്ട് പണം നൽകാനായി card നൽകിയപ്പോഴാണ് അതിലെ അക്കൌണ്ടിൽ പണമില്ലെന്നു കണ്ടത്. തുടർന്നുള്ള പരിശോധനയിൽ കഴിഞ്ഞ രാത്രി പണം നഷ്ടമായെന്നും കണ്ടെത്തി.
 
ഇവർ എ.പി.കെ ഫയൽ തുറന്നതോടെ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നു പിന്നീട് മനസിലായി.
 
എന്നാൽ 30 ന് തന്നെ സൈബർ സെല്ലിലും കുന്ദമംഗലം പോലീസിലും പരാതി നൽകിയെങ്കിലും പോലീസ് പരാതി സ്വീകരിച്ചെങ്കിലും കേസ് അന്വേഷിക്കാൻ തയ്യാറായില്ല എന്നാണ് പരാതിക്കാരുടെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments