Webdunia - Bharat's app for daily news and videos

Install App

ഇനിയും മത്സരിയ്ക്കണോ എന്ന് കെ വി തോമസ് ആലോചിയ്ക്കണം, പ്രാധാന്യം നൽകേണ്ടത് യുവാക്കൾക്ക്: എംഎം ലോറൻസ്

Webdunia
വ്യാഴം, 21 ജനുവരി 2021 (09:04 IST)
കൊച്ചി: കെവി തോമസിനല്ല, മറിച്ച് യുവക്കൾക്ക് പ്രാധാന്യം നൽകുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടത് എന്ന് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. കെ വി തോമസിനെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ രംഗത്തെത്തിയതിന് പിന്നാലെയാണ് എം എം ലോറൻസിന്റെ പ്രതികരണം. കെവി തോമസിനേക്കാൾ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്ക് പ്രധാന്യം നൽകുകയാണ് വേണ്ടത്. ഇനിയും മത്സരിയ്ക്കാൻ നിൽക്കുന്നത് ശരിയാണോ എന്ന് കെവി തോമസ് ആണ് ആലോചിയ്ക്കേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ‌കണ്ട് കോൺഗ്രസ്സിനുള്ളിൽ സമ്മർദ്ദം ചെലുത്തുകയാണ് കെവി തോമസിന്റെ ലക്ഷ്യം. കെവി തോമസ് എൽഡിഎഫിലേയ്ക്ക് വന്നാൽ ഗുണമോ, ദോഷമോ എന്ന് ഇപ്പോൾ പ്രതികരിയ്ക്കുന്നില്ല. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും എംഎ ലോറൻസ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments