എടപ്പാളിലെ പീഡനം; മൊയ്തീൻകുട്ടി നേരത്തേയും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു, കുട്ടിയുടെ ഭാവിയോർത്താണ് മിണ്ടാതിരുന്നതെന്ന് അമ്മ

തിയേറ്ററിലെ പീഡനം; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു

Webdunia
ഞായര്‍, 13 മെയ് 2018 (10:38 IST)
മലപ്പുറം എടപ്പാളിലെ തീയേറ്ററില്‍ പത്തു വയസുകാരിയെ പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ മൊയ്തീൻ‌കുട്ടിയെന്ന വ്യവസായിക്ക് പെണ്‍കുട്ടിയെ കാഴ്ച്ചവെച്ച സ്ത്രീ പെൺകുട്ടിയുടെ അമ്മ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 
 
കേസില്‍ ഇവരേയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി ഇയാളെ പീഡിപ്പിക്കുന്നത് മാതാവ് കണ്ടെന്നുള്ളത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാതാവിന്റെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
 
അതേസമയം, പെൺകുട്ടിയെ ഇയാൾ നേരത്തേയും പീഡിപ്പിച്ചിട്ടുണ്ടെന്ന് സൂചന. കുട്ടിയുടെ ഭാവിയെ ഓർത്താണ് വിവരം പുറത്തുപറയാതിരുന്നതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുകൾകുണ്ട്. സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ കഴിഞ്ഞദിവസം അന്വേഷണത്തിന്‍റെ ഭാഗമായി സസ്‌പെന്റ് ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം
Show comments