തലശേരിയിൽ നീന്തൽ മത്സരത്തിനിടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:52 IST)
തലശേരി: സബ്ജില്ലാതലത്തിലുള്ള നീന്തൽ മത്സരത്തിനിടയിൽ അധ്യാപകരും വിദ്യാർതത്ഥികളും നോക്കി നിൽക്കെ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി മുങ്ങി മരിച്ചു. ടെമ്പിൾഗേറ്റ് ജഗന്നാ‍ഥ ക്ഷേത്രത്തിലെ ക്ലുളത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ന്യൂമാഹി എം എം ഹയർസെക്കണ്ടരി സ്കൂളിലെ വിദ്യാർത്ഥി 14കാരനായ ഹൃദിക് രാജാണ് മുങ്ങി മരിച്ചത്. 
 
നീന്തൽ മത്സരത്തിനിടയിൽ മറ്റു വിദ്യാർത്ഥികൾ മുന്നേറുന്നതിനിടെ പിന്നീലായിരുന്ന ഹൃദിക് കുളത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തികൊണ്ടിരുന്ന ഒരു രക്ഷിതാവാണ് ഹൃദിക്ക് മുങ്ങുന്നത് കണ്ടത്. എന്നാൽ അപ്പേഴേക്കും ഹൃദിക്ക് വെള്ളത്തിലേക്ക് താഴ്ന്നിരുന്നു.
 
എ ഇ ഒ ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്ത് ഇണ്ടായിരുന്നെങ്കിലും ആർക്കും കുട്ടിയെ രക്ഷിക്കാനായില്ല. തലശേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല. തുടർന്ന് കണ്ണൂരിൽ നിന്നു സ്കൂബ സംഘമെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും ഒരു മണിക്കൂറോളം പിന്നീട്ടിരുന്നു.
 
ശക്തമായ മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞിരിക്കുന്ന സമയത്ത് നീന്തൽ മത്സരം നടത്തിയതിൽ വൻ പ്രതിശേധമുയരുന്നുണ്ട്. കുളത്തിൽ ചെളി അടിഞ്ഞു കിടന്നതിനാലാണ് തിരച്ചിൽ വൈകാൻ കാരണം. ഇത്തരമൊരു കുളത്തിൽ നീന്തൽ മത്സരം സംഘടിപ്പിച്ചതാണ് അപകടത്തിന് വഴിവച്ചത്. ഫയർഫോഴ്സിനെ വിവരം അറിയിക്കാതെയാണ് നീന്തൽ മത്സരം സംഘടപീച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments