Webdunia - Bharat's app for daily news and videos

Install App

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു അധ്യാപികയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 15 ഫെബ്രുവരി 2022 (13:42 IST)
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തലസ്ഥാന നഗരിയിലെ ഒരു പ്രധാന സ്‌കൂളിലെ അധ്യാപികയെ തട്ടിക്കൊണ്ട്പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കിഴക്കുംഭാഗം സ്വദേശിയും ഇപ്പോൾ വെട്ടുകാട് ബാലാനഗർ ഭാഗത്തു താമസിക്കുകയും ചെയ്യുന്ന ജെനീഷ് ജെയിംസി (36) നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.  

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അധ്യാപികയെ തട്ടിക്കൊണ്ടുപോയത്. ഒരു കേസിൽ അന്വേഷണത്തിനായി ചെല്ലേണ്ടതുണ്ടെന്നു പറഞ്ഞു അധ്യാപികയെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഇവരുടെ സ്വർണ്ണവും പണവും തട്ടിയെടുത്തു. എന്നാൽ രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപികയെ ഇയാൾ ആക്രമിക്കുകയും ചെയ്തു.

അധ്യാപികയുടെ പരാതിയെ തുടർന്ന് ഇയാളെ ആനയറ ഭാഗത്തു നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ എറണാകുളം പോലീസ്, അടിമാലി, തൃശൂർ ഈസ്റ്, ആലുവ എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കുറ്റത്തിന് കേസുണ്ട്. 2017 ലെ ഒരു കേസിൽ തമ്പാനൂർ പോലീസ് ഇയാളെ ശിക്ഷിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments