Webdunia - Bharat's app for daily news and videos

Install App

സഹോദരന്മാര്‍ വിരുദ്ധ ചേരികളില്‍ മത്സരത്തിന്

എ കെ ജെ അയ്യര്‍
ബുധന്‍, 18 നവം‌ബര്‍ 2020 (17:56 IST)
ആലപ്പുഴ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഹോദരന്മാര്‍ തമ്മില്‍ മത്സരിക്കുന്നത് സ്ഥിരം വാര്‍ത്തയായി മാറുന്നു. ആലപ്പുഴയിലെ ഒരു വാര്‍ഡില്‍ ഇരു മുന്നണികള്‍ക്കുമായി സഹോദരന്മാര്‍ തമ്മിലാണ് പ്രധാനമായും അങ്കം വെട്ടുന്നത്. അരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡായ സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂള്‍ വാര്‍ഡില്‍ സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നത്.
 
അരൂര്‍ മുറിക്കും തറയില്‍ നന്ദന്‍ - ശാന്ത ദമ്പതികളുടെ മൂന്ന് ആണ്‍ മക്കളില്‍ ഇളയവരാണ് എതിര്‍ ചേരികളിലായി നിന്ന് പരസ്പരം മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫിന് വേണ്ടി ഇളയ സഹോദരനായ എം.എന്‍.സിമിലാണ് മത്സരിക്കുന്നത്. സ്വകാര്യ ബാങ്കിലാണ് ഇദ്ദേഹത്തിന് ജോലി. ഇദ്ദേഹത്തിനെതിരെ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ഡാനി നന്ദന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ശില്പിയാണ് ഇദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments