സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം: കിണർ പണിയ്ക്ക് കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (12:41 IST)
കോഴിക്കോട്: കിണർ പണിയ്ക്കായാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ. എന്നാൽ സ്ത്രീയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് ചെന്നൈപ്-മംഗലാപുരം സുപ്പർ ഫാസ്റ്റിലെ ഡി-1 കംപാർറ്റ്മെന്റിൽനിന്നും വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്ററുകൾ എന്നിവ പെട്ടിയിലാക്കി സീറ്റിനടിയിൽ ഒളിപിച്ച നിലയിലായിരുന്നു. ചെന്നൈയിൽനിന്നും തലശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന സ്ത്രീയാണ് പിടിയിലായത്. പെട്ടി തന്റേതല്ല എന്നായിരുന്നു ഇവർ ആദ്യം പൊലീസിനൊട് പറഞ്ഞിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ക്ഷണം ലഭിച്ചാല്‍ പാലക്കാട് പിഷാരടിക്ക് വേണ്ടി പ്രചാരണത്തിനെത്തും: ആസിഫ് അലി

മെയ് 8 മുതല്‍ ഇന്‍സ്റ്റാഗ്രാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിര്‍ത്തലാക്കുന്നു

ഈദ് ദിനത്തിലും ഇറാൻ ആക്രമണം; കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ നാശനഷ്ടം

പ്രണയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; യുവാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments