സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം: കിണർ പണിയ്ക്ക് കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (12:41 IST)
കോഴിക്കോട്: കിണർ പണിയ്ക്കായാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ. എന്നാൽ സ്ത്രീയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് ചെന്നൈപ്-മംഗലാപുരം സുപ്പർ ഫാസ്റ്റിലെ ഡി-1 കംപാർറ്റ്മെന്റിൽനിന്നും വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്ററുകൾ എന്നിവ പെട്ടിയിലാക്കി സീറ്റിനടിയിൽ ഒളിപിച്ച നിലയിലായിരുന്നു. ചെന്നൈയിൽനിന്നും തലശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന സ്ത്രീയാണ് പിടിയിലായത്. പെട്ടി തന്റേതല്ല എന്നായിരുന്നു ഇവർ ആദ്യം പൊലീസിനൊട് പറഞ്ഞിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

അടുത്ത ലേഖനം
Show comments