Webdunia - Bharat's app for daily news and videos

Install App

പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (10:06 IST)
ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശ് നെല്ലും‍പറമ്പില്‍ ഷാനവാസ് എന്ന ഷാനുമോനാണ് (36) പൊലീസ് വലയിലായത്. 
 
രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഷാനവാസ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് യുവതിയുമായി പരിചയപ്പെട്ട് പ്രണയം നടിച്ച് പല സ്ഥലങ്ങളിലുമായി കറങ്ങി നടന്ന് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ത്തതോടെ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഷാനവാസ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 
 
ഇതോടെ ഷാനവാസുമായുള്ള ബന്ധം അറിഞ്ഞ ഭര്‍ത്താവ് യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. ഇതറിഞ്ഞ ഷാനവാസിന്‍റെ ഭാര്യയും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഷാനവാസിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.  

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments