Webdunia - Bharat's app for daily news and videos

Install App

'തട്ടമിടാതെ മോഡേൺ ആയി ജീവിക്കണം’ - ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ദിവസം ജീവനൊടുക്കിയ ഫിദയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (16:02 IST)
ഭർത്താവിന്റേയും കുടുംബക്കാരുടെയും മാനസികമായ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. നിട്ടൂർ ചിറമ്മൽ സ്വദേശിനിയായ ഫിദയെ ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 
സംഭവത്തിൽ പ്രതികളായ ഫിദയുടെ ഭർത്താവ് മുഹമ്മദ് സഹീർ, ഭർതൃപിതാവ് അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കും മുൻപേ ഫിദ ഇരുവരുടേയും പീഡനങ്ങൾ വിവരിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു. ഇതേതുടർന്നാണ് അറസ്റ്റ്.
 
തട്ടമൊന്നും ഇടാതെ മോഡേണാ‍യി ജീവിക്കാൻ സഹീർ ഫിദയോട് ആവശ്യപ്പെടാറുണ്ടായിരുന്നു. സഹീർ ഗൾഫിൽ നിന്നും നാട്ടിലെത്തിയ ദിവസമാണ് ഫിദ ആത്മഹത്യ ചെയ്യുന്നത്. പ്രതികളെ ചോദ്യം ചെയ്യാനായി പല തവണ പൊലീസ് എത്തിയെങ്കിലും ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, ഇവർ തിരിച്ചെത്തിയതെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ

അടുത്ത ലേഖനം
Show comments