Webdunia - Bharat's app for daily news and videos

Install App

അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കുന്നു: തന്ത്രികുടുംബത്തിനും രാജകുടുംബത്തിനുമെതിരെ രൂക്ഷ പരാമർശവുമായി മന്ത്രി ജി സുധാകരൻ

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (20:12 IST)
ശബരിമല സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രക്ഷോഭമുയർത്തിയ തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അടിവസ്ത്രമിടാത്ത പൂജാരിമാരാണ് സദാചാരം പഠിപ്പിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു.
 
ശബരിമലയിൽ ഉണ്ടായിരുന്നത് പ്രാകൃതമായ ആചാരമാണ്. സ്ത്രീകളുടെ കണ്ണുനീർ ശബരിമലയിൽ ആരു വീഴ്ത്തിയാലും അവർ രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. എത്ര വലിയ രാഷ്ട്രീയ നേതാവായാലും ഭരണഘടനക്ക് നേരെ വാൾവീശിയാൽ കയ്യിൽ വിലങ്ങ് വീഴും, ശബരിമലയിൽ പ്രക്ഷോഭം നടത്തിയത് രാജകാലത്തെ ഓർമകളിൽ ജീവിക്കുന്നവരാണ്. ഭരണഘടന രൂപകൊണ്ട ശേഷം ജനിച്ചവരും രാജാവാണെന്നാണ് പറയുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു.
 
ശബരിമല വിഷയയത്തിൽ കോൺഗ്രസിനെയും രാഹുൽ ഈശ്വറിനെയും കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വർ വിഷജന്തുവാണെന്നും രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments