വയലിൽ മാലിന്യം തള്ളിയ സംഭവം: യുവതിയിൽ നിന്ന് 50000 രൂപാ പിഴ ഈടാക്കി

എ കെ ജെ അയ്യർ
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (18:30 IST)
കോഴിക്കോട് : വയലിൽ മാലിന്യം തള്ളിയ സംഭവത്തിൽ യുവതിയിൽ നിന്ന് 50000 രൂപ പിഴ ഈടാക്കി. തിക്കോടി പള്ളിക്കരയിൽ പ്രാർത്ഥന എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രേണുക എന്ന യുവതിയിൽ നിന്നാണ് പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്.
 
തിക്കോടിയിലെ പുറക്കാട് പാറോളിനട വയലിനടുത്താണ് ആറു ചാക്കുകളിലായി രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യം കണ്ടെത്തിയത്. നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉൾപ്പെടെയുള്ളവർ ചാക്കു കെട്ടുകളിൽ നടത്തിയ പരിശോധനയിൽ രേണുകയാണ് മാലിന്യം കൊണ്ടിട്ടത് എന്നു കണ്ടെത്തിയാണ് പിഴ ചുമത്തിയതും തുടർന്ന് മാലിന്യ ചാക്കുകൾ ഇവരെക്കൊണ്ടു തന്നെ നീക്കാൻ നടപടി എടുക്കുകയും ചെയ്തു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments