Webdunia - Bharat's app for daily news and videos

Install App

സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം യുഎഇയിലേയ്ക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2020 (12:03 IST)
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ യുഎഇയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിയ്ക്കാൻ എൻഐഎ, ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. കേസിലെ നയതന്ത്ര ബന്ധങ്ങൾ ഉൾപ്പടെ കണ്ടെത്തുന്നതിനാണ് അന്വേഷണം യുഎഇയിലേയ്ക്കും വ്യാപിപ്പിയ്ക്കുന്നത്.
 
യുഎഇ അറ്റാഷ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിയ്ക്കുന്നതിനും. ഹവാല പണമിടപാട് ശൃംഖലകളെ കുറിച്ച് അന്വേഷണം നടത്തിന്നതിനുമാണ് പ്രധാനമായും എൻഐഎ ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ നാട്ടിലെത്തിയ്ക്കുന്നതിനും നടപടികൾ ശക്തമാക്കിയേക്കും.  
 
എന്നാൽ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ അനുമതി കൂടാതെ ചോദ്യം ചെയ്യാൻ എൻഐഎ സംഘത്തിനാകില്ല, അതിനാൽ ആരോപണവിധേയരായ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കഴ്ച നടത്താൻ അനുമതി നൽകണം എന്ന് എൻഐഎ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ യുഎഇ സർക്കാരിന്റെ അനുമതി തേടും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

അടുത്ത ലേഖനം
Show comments