Webdunia - Bharat's app for daily news and videos

Install App

ഐ എസ് ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേർ അറസ്റ്റിൽ

ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. ഐ എൻ ഐ ആണ് ഇവരെ പിടികൂടിയത്. ഇതിനോടകം 14 പേരെ ഐ എൻ ഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുപ്രധാനകേന്ദ്രങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ഇവരെ പിടികൂടിയ

Webdunia
ചൊവ്വ, 12 ജൂലൈ 2016 (15:23 IST)
ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. ഐ എൻ ഐ ആണ് ഇവരെ പിടികൂടിയത്. ഇതിനോടകം 14 പേരെ ഐ എൻ ഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുപ്രധാനകേന്ദ്രങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ഇവരെ പിടികൂടിയത്. 
 
ഐ എസിലെ സജീവപ്രവർത്തകരുമായി ബന്ധമുണ്ടെന്നാണ് സംശയം. അതേസമയം, കേരളത്തിൽ നിന്നും കാണാതായവരിൽ 14 പേർ ഐ എസ് സംഘടനയിൽ ചേർന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിൽ നിന്നും മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഇത്തരത്തിൽ ആൾക്കാരെ കാണാതായിട്ടുണ്ടെന്നാണ് പുതിയ വിവരം.
 
ഇതിനിടെ, കേരളത്തിലും ഐ.എസ്. ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ തീവ്രവാദബന്ധമുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. പോലീസിലുള്‍പ്പെടെ തീവ്ര ആശയമുള്ളവര്‍ നുഴഞ്ഞു കയറിയതായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് സുചന ലഭിച്ചിട്ടുണ്ടെന്നാണ്അറിയുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

അടുത്ത ലേഖനം
Show comments