Webdunia - Bharat's app for daily news and videos

Install App

അമീറുലിന് കൊച്ചിയിലും സഹായികളോ ?; പ്രതിക്ക് ലഹരി വസ്‌തുക്കള്‍ കൈമാറാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ - ഇയാള്‍ മലയാളിയെന്ന് സൂചന

അമീറുലിന്റെ കസ്റ്റഡി കാലാവധി അടുത്തമാസം 10 വരെ നീട്ടി

Webdunia
ബുധന്‍, 27 ജൂലൈ 2016 (14:03 IST)
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന് ലഹരിവസ്തുക്കളടങ്ങിയ പൊതി കൈമാറാൻ ശ്രമിച്ച യുവാവ് പിടിയില്‍. പ്രതിയുടെ സുഹൃത്താണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് സൂചന. അമീറുലിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവം നടന്നത്.

പൊലീസ് സംഘത്തിനിടയിലൂടെ ഭയമില്ലാതെ കടന്നുവന്ന യുവാവ് അമീറുലിന് ഒരു പൊതി കൈമാറാന്‍ ശ്രമിക്കുകയായിരുന്നു.
ലഹരിക്ക് അടിമയായ പ്രതിക്ക് മദ്യംപോലുള്ള എന്തോ വസ്തുവാണ് സുഹൃത്ത് എത്തിച്ചത്. ഉടന്‍ തന്നെ പൊലീസ് ഈ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാള്‍ മലായാളിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചപ്പോൾ ഇയാൾ വഴങ്ങിയില്ല. പൊലീസിനോട് മാപ്പ് പറയുകയും കാലില്‍ വീണ് മാപ്പ് പറയാനും ഇയാള്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാളെ പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. അതിനിടെ അമീറുലിന്റെ കസ്റ്റഡി കാലാവധി അടുത്തമാസം 10 വരെ നീട്ടി.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments