Webdunia - Bharat's app for daily news and videos

Install App

മകന്‍ നഷ്ടപ്പെട്ടതിന്റെ വേദന കൊണ്ടാണ് അവര്‍ സമരം നടത്തിയത്, അവരെ അതിന് അനുവദിക്കണമായിരുന്നു: ഉമ്മന്‍ ചാണ്ടി

പൊലീസിന്റെ രീതി മനുഷ്യത്വരഹിതം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (15:16 IST)
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും തടഞ്ഞ സംഭവത്തില്‍ പൊലീസിന്റെ രീതി മനുഷ്യത്വരഹിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാങ്കേതികത്വം പറഞ്ഞ് സമരത്തില്‍ നിന്ന് അവരെ തടഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
 
മകന്‍ നഷ്ടപ്പെട്ടതിന്റെ വേദന കൊണ്ടാണ് അവര്‍ സമരം നടത്തിയത്. അവരെ അതിന് അനുവദിക്കുകയായിരുന്നു വേണ്ടത്. സംഭവത്തില്‍ കേരള സമൂഹത്തോട് മുഖ്യമന്ത്രി മാപ്പുചോദിക്കണം. ഈ സംഭവം കേരള മനസാക്ഷിക്ക് മുന്‍പില്‍ ചോദ്യചിഹ്നമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
പ്രകടനങ്ങളും സമരവുമായല്ല മഹിജ ഡി ജി പി ഓഫീസിന് മുന്നില്‍ എത്തിയത്. തന്റെ മകന് നീതി കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഒരു പ്രക്ഷോഭക്കാരെ നേരിടും പോലെയാണ് പൊലീസ് അവരെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു  
 
 
 
.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments