Webdunia - Bharat's app for daily news and videos

Install App

ഈ സമരം പൊലീസിനെതിരെ, ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ ഡി ജി പിയുമായി ചർച്ചക്കില്ല: മഹിജ

ബെഹ്റയെ കാണാൻ സമ്മതമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബം

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (08:51 IST)
പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിനിടയിൽ തങ്ങളെ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി എടുക്കാതെ ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ജിഷ്ണു പ്രണോയ്‌യുടെ കുടുംബം വ്യക്തമാക്കി.
 
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഇന്ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ ഡി ജി പിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറല്ലെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
 
കന്റോണ്‍മെന്റ് എസി, മ്യൂസിയം എസ്‌ഐ എന്നിവരാണ് മര്‍ദിച്ചതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ഡിജിപിയുടെ ഓഫിസിന് മുമ്പില്‍ വീണ്ടും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments