Webdunia - Bharat's app for daily news and videos

Install App

മെഡിക്കൽ കോളേജിൽ വ്യാജ രോഗിയായി കിടന്നാൽ അറ്റൻഡൻസും ബിരിയാണിയും! നെഹ്റു കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ

വ്യാജ രോഗിയ്ക്ക് ബിരിയാണിയും അറ്റൻഡൻസും; നെഹ്റു കോളേജിൽ നടക്കുന്നതെന്ത്?

Webdunia
വ്യാഴം, 12 ജനുവരി 2017 (11:18 IST)
നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള വാണിയംകുളത്തെ മെഡിക്കൽ കോളേജിൽ അധികൃതർ പരിശോധനയ്ക്കെത്തുമ്പോൾ രോഗികളുടെ എണ്ണം തികയ്ക്കാനായി വ്യാജ രോഗികളായി കിടയ്ക്കുന്നത് നെഹ്റു കോളേജിലെ വിദ്യാർത്ഥികൾ. ജിഷ്ണു പ്രണോ‌യ്‌യുടെ ആത്മഹത്യയെ തുടർന്ന് ഉണ്ടായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെയാണ് വെളിപ്പെടുത്തലുകളുമായ് വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
 
രോഗവിവരം എന്താണെന്ന് ആശുപത്രിയിൽ എത്തിയാൽ മാത്രമേ വ്യക്തമാവുകയുള്ളു. വ്യാജ രോഗിയായി പോകുന്ന ദിവസം വിദ്യാർത്ഥികൾക്ക് അറ്റന്റൻസും, ബിരിയാണിയും മാനേജ്‌മെന്റ് നൽകും.  ഇതാരോടെങ്കിലും വെളിപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് കോളേജിൽ പഠിക്കാനും കഴിയില്ല. ഭീഷണിപ്പെടുത്തൽ സ്ഥിരമാണ്. 
 
ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് പ്രതിഷേധം ഇപ്പോഴും ശക്തമാവുകയാണ്. കോളേജില്‍ നിന്നുണ്ടായ പീഡനങ്ങളെത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം, വിദ്യാർത്ഥിയുടെ മരണം വളരെ ഗൗരവമായി കാണുന്നു‌വെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിമരുന്ന് നൽകി വിദ്യാർത്ഥിയെ നിരന്തരമായി പീഡിപ്പിച്ച 62 കാരന് 37 വർഷം കഠിന തടവ്

മദ്ധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് ജീവപര്യന്ത്യം തടവ് ശിക്ഷ

11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

സദ്ഗുരു സ്വന്തം മകളെ വിവാഹം ചെയ്തയച്ചിട്ട് മറ്റു സ്ത്രീകളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന് കോടതി

അടുത്ത ലേഖനം
Show comments