Webdunia - Bharat's app for daily news and videos

Install App

ഇടത് അനുഭാവി എന്ന് എഴുതിയതിൽ ജാഗ്രതക്കുറവുണ്ടായി, വിശദീകരണവുമായി കമൽ

Webdunia
ബുധന്‍, 13 ജനുവരി 2021 (14:19 IST)
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ താൽക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തണം എന്നുകാട്ടി കത്തെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായി എന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിയ്ക്കയച്ച കത്ത് വ്യക്തിപരമാണെന്നും കത്തിൽ ഉള്ളടക്കത്തിൽ ജാഗ്രതക്കുറവുണ്ടായി എന്നും കമൽ പറഞ്ഞു. ഇടത് അനുഭാവം എന്ന് എഴുതിയത് വീഴ്ചയാണെന്ന് കമൽ സമ്മതിച്ചു 
 
ഇടതു അനുഭാവമുള്ള നാലുപേരെ സ്ഥിരപ്പെടുത്തുകവഴി അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താനാകും എന്നായിരുന്നു കത്തിൽ കമലിന്റെ പരാമർശം. കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വായിച്ചതോടെ വലിയ വിവാദമായി മറിയിരുന്നു. എന്നാൽ ഇത്തരത്തിലല്ല നിയമനം നടത്തേണ്ടത് എന്നാണ് മന്ത്രി എകെ ബാലൻ കത്തിന് മറുപടി നൽകിയതായി സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കമൽ രംഗത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

അടുത്ത ലേഖനം
Show comments