Webdunia - Bharat's app for daily news and videos

Install App

കതിരൂർ, കിളിരൂർ കേസുകൾക്കുണ്ടായ ഗതി ജിഷ കൊലക്കേസിനുണ്ടാകരുത്: പി സി ജോർജ്ജ്

കിളിരൂർ, കതിരൂർ കേസുകൾക്കുണ്ടായ ഗതി ജിഷ കൊലക്കേസിനുണ്ടാകരുതെന്ന് പി സി ജോർജ്ജ് എം എൽ അഭിപ്രായപ്പെട്ടു. ജിഷയുടെ അമ്മയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചതിന് ശേഷമാണ് ജോർജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.

Webdunia
വെള്ളി, 27 മെയ് 2016 (16:45 IST)
കിളിരൂർ, കതിരൂർ കേസുകൾക്കുണ്ടായ ഗതി ജിഷ കൊലക്കേസിനുണ്ടാകരുതെന്ന് പി സി ജോർജ്ജ് എം എൽ അഭിപ്രായപ്പെട്ടു. ജിഷയുടെ അമ്മയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചതിന് ശേഷമാണ് ജോർജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ജിഷയെ ക്രൂരമായി കൊലചെയ്തിട്ട് ഒരു മാസമായിട്ടും കൊലയാളിയെ പിടികൂടാനോ കേസിൽ പുരോഗതി ഉണ്ടാക്കാനോ സാധിക്കാത്തതിൽ ഇരുമുന്നണികൾക്കും ഒരുപോലെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എത്രയും പെട്ടന്ന് കേസിന് കാര്യമായ പുരോഗതി ഉണ്ടാക്കണമെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു.
 
അതേസമയം, അന്വേഷണത്തിന്റെ ആദ്യഘട്ടമായി എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലടങ്ങുന്ന പുതിയ അന്വേഷണ സംഘം ഇന്ന് ജിഷയുടെ വീടും പരിസരവും സന്ദർശിക്കും.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

അടുത്ത ലേഖനം
Show comments