Webdunia - Bharat's app for daily news and videos

Install App

ജസ്റ്റിസ് നിഥിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

രേണുക വേണു
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (16:04 IST)
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിന്‍ മധുകര്‍ ജാംദാര്‍ ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
 
നിയമ വകുപ്പ് മന്ത്രി പി.രാജീവ്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ആക്ടിംഗ് ചീഫ് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ്, ജസ്റ്റിസ് എന്‍.നാഗരേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഡിജിപി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ, മുന്‍ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, മുന്‍ ജസ്റ്റിസ് അനില്‍ കെ.മേനോന്‍, കേരള ഹൈകോടതി രജിസ്ട്രാര്‍ ബി.കൃഷ്ണകുമാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ജയചന്ദ്രന്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി ഹരിനായര്‍, സംസ്ഥാന സര്‍ക്കാരിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിലീപ് കേസിലുണ്ടായ ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിലുണ്ടായില്ല, അറസ്റ്റില്‍ മെല്ലെപ്പോക്ക്: വിമര്‍ശനവുമായി സിപിഐ

പൂരം കലക്കിയതില്‍ വേണ്ടത് ജുഡീഷ്യല്‍ അന്വേഷണം, എഡിജിപിയെ മുഖ്യമന്ത്രി ചേര്‍ത്തു നിര്‍ത്തുന്നു: പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ദീപാവലി: താത്കാലിക പടക്കവില്‍പന ലൈസന്‍സിന് 30 വരെ അപേക്ഷിക്കാം

ഇന്ത്യക്കാർ ലെബനൻ വിടണം, തുടരുന്നവർ അതീവജാഗ്രത പുലർത്തണം: ഇന്ത്യൻ എംബസി

അടുത്ത ലേഖനം
Show comments