കെ.എസ്.എഫ്.ഇ യിൽ ആറു കോടിയോളം വരുന്ന വായ്പാ തട്ടിപ്പ്: നിരവധി പേർ പിടിയിൽ

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (16:22 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ കെ.എസ്.എഫ്.ഇ ശാഖകളിൽ നിന്ന് റവന്യൂ വ്യാജരേഖ ചമച്ചു ആറു കോടിയോളം വരുന്ന വായ്പാ തട്ടിപ്പ് നടത്തിയതിൽ നിരവധി പേർ പിടിയിലായി. ഇതിൽ  കെ.എസ്.എഫ്.ഇ വില നിര്ണയ സമിതി അംഗവും ഉൾപ്പെടുന്നു.
 
റിട്ടയേഡ് തഹസീൽദാരും സ്ഥല വില നിർണ്ണയ സമിതി അംഗമായ പയ്യോളി അഭയം വീട്ടിൽ പ്രദീപ് കുമാറാണ് തട്ടിപ്പു സംഘത്തെ സഹായിച്ചു പിടിയിലായത്. കസബ പൊലീസാണ് ഇയാളെ പിടികൂടിയത്. കേസിൽ പിടിയിലായ മറ്റു പ്രതികളുടെ അക്കൗണ്ടിൽ നിന്ന് പ്രദീപ് കുമാറിന്റെ അക്കൗണ്ടിലേക്ക് 21 ലക്ഷം രൂപ കൈമാറിയതായും പോലീസ് കണ്ടെത്തി.
 
ജില്ലയിലെ അഞ്ചു ശാഖകളിൽ നിന്നാണ് ഇത്തരത്തിൽ വ്യാജ രേഖ നൽകി പണം തട്ടിയെടുത്തത്. ആകെ 35 കേസുകളാണുള്ളത്. ഇതുവരെയായി സംഘത്തിലെ അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കസബ പോലീസ് ഇതുവരെ ആറംഗ തട്ടിപ്പു സംഘത്തെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ 57 പ്രതികളാണുള്ളത്. എന്നാൽ തട്ടിപ്പിലെ മുഖ്യസൂത്രധാരണ എന്നുകരുതുന്ന മലപ്പുറം സ്വദേശി നിയാസ് അലിയെ ഇതുവരെ പിടികൂടിയിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments