Webdunia - Bharat's app for daily news and videos

Install App

പാലക്കാട് ഗൂഢാലോചനയുണ്ടെന്ന് നേരത്തേ പറഞ്ഞു, പീഡനകഥ തെളിവ്; വോട്ടുചോര്‍ച്ചയില്‍ ഞെട്ടിയും തോല്‍‌വി വിശ്വസിക്കാനാവാതെയും എം ബി രാജേഷ്

Webdunia
വെള്ളി, 24 മെയ് 2019 (12:07 IST)
പാലക്കാട് മണ്ഡലത്തിലെ തന്‍റെ തോല്‍‌വി പരിശോധിക്കപ്പെടേണ്ടതാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്തി എം ബി രാജേഷ്. മണ്ഡലത്തില്‍ ഗൂഡാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞിരുന്നതാണെന്നും ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഈ ഗൂഢാലോചനയുടെ തെളിവാണെന്നും രാജേഷ് പറഞ്ഞു.
 
പാര്‍ട്ടി ഓഫീസ് പീഡനകഥയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളജ് മുതലാളിയാണ്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വോട്ടുചോര്‍ച്ച ഞെട്ടിക്കുന്നതായിരുന്നു. അവിടെയും പട്ടാമ്പിയിലുമാണ് യു ഡി എഫിന് മുന്നേറ്റമുണ്ടായത്. എന്നാല്‍ യു ഡി എഫിന് പതിവായി മുന്നേറ്റം നല്‍കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വലിയ മുന്നേറ്റം അവര്‍ക്ക് ഉണ്ടായതുമില്ല. ഇത് വിശദമായി പരിശോധിക്കപ്പെടണം - രാജേഷ് പറഞ്ഞു. 
 
മൊത്തത്തില്‍ ഉണ്ടായ യു ഡി എഫ് തരംഗം പാലക്കാട്ടും പ്രവര്‍ത്തിച്ചു. എങ്കിലും മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത തിരിച്ചടിയാണ് തോല്‍‌വിക്ക് കാരണമായത് - എം ബി രാജേഷ് പറയുന്നു. 
 
രാജേഷിനെതിരെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ 11637 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments