Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ അവർ കൂടി കൈവിട്ടു, മൂന്നാറിൽ എത്തി മാപ്പ് പറയണമെന്ന് പെമ്പിളൈ ഒരുമൈ; വെള്ളം കുടിച്ച് മണി

ഏകനായി മന്ത്രി

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (07:58 IST)
വിവാദ പ്രസ്താവനകളുടെ തോഴനാണ് മന്ത്രി എം എം മണി. എവിടെ പ്രസംഗം ആതരിപ്പിച്ചാലും മന്ത്രിയുടെ പരാമർശം വിവാദങ്ങളിലെക്ക് എത്തിയ ചരിത്രമേ ഉള്ളു. മൂന്നാർ കൈയേറ്റ ഭൂമി ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാണ് മന്ത്രി വീണ്ടും വിവാദങ്ങൾ കൊളുത്തിവിട്ടത്.
 
ദേവികുളം സബ് കലക്ടറെ ഊളമ്പാറക്ക് കൊണ്ടുപോയി മാനസിക രോഗത്തിനു ചികിത്സ നൽകുകയാണ് വേണ്ടതെന്നാണ് മണി ആദ്യം പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് പെമ്പിളൈ ഒരുമൈയ്ക്കെതിരെ അസഭ്യ വർഷവുമായി മന്ത്രി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ മൂന്നാറിൽ സമരം ആരംഭിച്ചു.
 
മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാൽ, മന്ത്രി മൂന്നാറിൽ നേരിട്ടെത്തി സ്ത്രീകളോട് മാപ്പു പറയണം എന്നാണ് സമരക്കാരുടെ ആവശ്യം. വൺ ടൂ ത്രീ വിവാദത്തിൽ പാർട്ടി നേരത്തേ ഒപ്പം നിന്നിരുന്നെങ്കിൽ പെമ്പിളൈ ഒരുമ വിഷയത്തിൽ നേതൃത്വം തന്നെ എം എം മണിയെ തള്ളി പറഞ്ഞിരിക്കുകയാണ്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments