Webdunia - Bharat's app for daily news and videos

Install App

പാലാ സീറ്റിൽ ബലംപിടിയ്ക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും: ഇടതുപക്ഷത്തെ വിശ്വാസമെന്ന് മാണി സി കാപ്പൻ

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (11:38 IST)
കോട്ടയം: പാലാ സീറ്റീന്റെ കാര്യത്തിൽ കേരള കോൺഗ്രസ് എം ബലംപിടിയ്ക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെന്ന് എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്ത തീരുമാനിയ്ക്കും എന്നും മാണി സീ കാപ്പൻ വ്യക്തമാക്കി. പാലാ സീറ്റ് വിട്ടുനൽകാൻ തയ്യാറല്ല എന്ന് നേരത്തെ തന്നെ മാണി സി കാപ്പൻ പ്രഖ്യാപിച്ചിരുന്നു.
 
ഉപാധികളേതുമില്ലാതെയാണ് ജോസ് ഇടതുപക്ഷത്തെത്തിയത് എന്നും പാലാ സീറ്റിന്റെ കാര്യം ചർച്ചയാകുമ്പോൾ പ്രതികരിയ്ക്കാം എന്നും. ജോസ് കെ മാണി ഇടതുപക്ഷ പ്രവേശനം പ്രഖ്യാപിച്ച ദിവസം മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. സിപിഐയും അനുകൂലിച്ചതോടെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗം തീരുമനിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍

അടുത്ത ലേഖനം
Show comments