മണിപ്പൂര്‍ സംഘര്‍ഷം: ഒന്‍പത് വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 മെയ് 2023 (09:23 IST)
സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചു.  ഇംഫാലില്‍ നിന്നും വിമാനമാര്‍ഗ്ഗം ബംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാര്‍ഗ്ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാനചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.  
 
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന് 
(മെയ് 9) രാത്രിയോടെ 18 പേര്‍ ഇംഫാലില്‍ നിന്നും  ചെന്നൈ വിമാനത്താവളത്തിലും തുടര്‍ന്ന് നാട്ടിലുമെത്തും. നോര്‍ക്ക റൂട്ട്‌സിന്റെ  ആസ്ഥാനത്തിനു പുറമേ ഡല്‍ഹി, ബംഗളൂരു,
മുംബൈ, ചെന്നൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.  
 
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ അറിയിക്കാം.  ടോള്‍ ഫ്രീ നമ്പര്‍ -1800 425 3939.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവം; 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ആര്‍ആര്‍ടിഎസ് പദ്ധതിക്ക് പച്ചക്കൊടി; കേരളം കേന്ദ്ര സര്‍ക്കാരിന് പ്രൊപോസല്‍ സമര്‍പ്പിക്കും

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; സ്വകാര്യ ബസ് ഡ്രൈവര്‍ ഷിനോജിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും

ടെക്‌സ്‌റ്റൈല്‍സ് മുതല്‍ ടെക്‌നോളജി വരെ: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്നത് ഈ മേഖലകള്‍ക്ക്

അടുത്ത ലേഖനം
Show comments