Webdunia - Bharat's app for daily news and videos

Install App

ഏഴുവര്‍ഷമായിട്ടും വീട്ടുനമ്പര്‍ ലഭിക്കാതെ ദുരിതത്തിലായ കബീറിന് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ഡിസം‌ബര്‍ 2024 (21:24 IST)
വീടിന് വയസ് ഏഴായിട്ടും കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്നുള്ള പരാതിയുമായാണ് ഏഴംകുളം ഷൈലജമന്‍സിലില്‍ ബി. കബീറും ഭാര്യ ഷൈലയും അടൂര്‍ താലൂക്ക്തല അദാലത്തില്‍ എത്തിയത്. വീണ്ടും റോഡുമായി ഒന്നര മീറ്ററില്‍ താഴെ  അകലം മാത്രമേ ഉള്ളൂ എന്നകാരണത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ഉടക്കിട്ടത്. ഇതോടെ ഹൃദ്രോഗിയായ അമ്മയ്ക്കും വിവിധ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നതുവഴിയുള്ള സ്വന്തം ചികിത്സയ്ക്കും വായ്പ പോലും കിട്ടില്ലെന്നായി.  
 
ബി. കോമിന് പഠിക്കുന്ന മകളുടെ വിദ്യാഭ്യാസവായ്പയ്ക്കും വഴിയടഞ്ഞു. പരാതിക്കാരന്റെ ദുരിതമോചനത്തിന് തത്സമയ പരിഹാരം കാണുകയായിരുന്നു മന്ത്രി പി. രാജീവ്. നോട്ടിഫൈഡ് റോഡ് അല്ല, 2019 ല്‍ ചട്ടങ്ങള്‍ മാറുന്നതിനു മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതുമാണ്. പുതിയ ഭേദഗതി പ്രകാരം അപേക്ഷ സ്വീകരിച്ച് ഒരു മാസത്തിനകം കെട്ടിട നമ്പര്‍ നല്‍കണം-ഇതായിരുന്നു മന്ത്രിയുടെ നടപടിതീര്‍പ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

അടുത്ത ലേഖനം
Show comments