മോഡി വെള്ളിയാഴ്ച കശ്മീരിലേക്ക്

Webdunia
ബുധന്‍, 2 ജൂലൈ 2014 (17:39 IST)
നരേന്ദ്ര മോഡി വെള്ളിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370 വകുപ്പിനെ പറ്റിയുള്ള ബിജെപി നിലപാട് കശ്മീരില്‍ വന്‍ വിവാദങ്ങളുണ്ടാ‍യിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് മോഡിയുടെ കാശ്മീര്‍ സന്ദര്‍ശനം

വിഘടനവാദികളും നാഷണല്‍ കോണ്‍ഫറന്‍സ് ഒരുപോലെ എതിര്‍ക്കുന്ന ആദ്യ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോഡി. വിഘടനവാദികളുടെ നേതക്കന്മാരയ സയിദ് അലി ഗീലാനി മീര്‍വാസ് ഉമെര്‍ ഫാറുക്ക്, മുഹമ്മദ് യാസിന്‍ മാലിക്, ഷബീര്‍ അഹമ്മദ് ഷാ എന്നിവര്‍ മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് കശ്മീരില്‍ ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മോഡിയെന്ന വ്യക്തിയ്ക്കെതിരല്ല തങ്ങളെന്നും കശ്മീരികളെ അടിച്ചമര്‍ത്തുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാ‍യാണ് മോഡിയെ കാണുന്നതെന്നും ഗിലാനി പറഞ്ഞു

നേരത്തെ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയും മോഡിയെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. എക്കണോമിക്ക് പാക്കേജുകള്‍ക്കൊണ്ട് മാറ്റാന്‍ കഴിയുന്നതല്ല കശ്മീരിലെ പ്രശ്നങ്ങളെന്നും കാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.





വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

'എന്തെങ്കിലും ഉപകാരമുള്ളത് എല്‍ഡിഎഫില്‍ നിന്നാല്‍ മാത്രം'; യുഡിഎഫിലേക്കു ഇല്ലെന്ന് ആര്‍ജെഡിയും, സതീശനു തിരിച്ചടി

സ്വരാജിനു സുരക്ഷിത മണ്ഡലം, തലമുറ മാറ്റത്തിനു രാജീവും രാജേഷും; വിജയത്തിലേക്കു നയിക്കാന്‍ പിണറായി

ഗ്രീന്‍ലാന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് വന്‍ തീരുവ ചുമത്തും; ഡൊണാള്‍ഡ് ട്രംപ്

അന്വേഷണം അടൂരിലേക്കും എത്താന്‍ സാധ്യത; തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ല

ഇറാനിലുള്ളത് 9000 ഇന്ത്യക്കാര്‍; ഉടന്‍ രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Show comments