Webdunia - Bharat's app for daily news and videos

Install App

എന്നെ പരസ്യമായി വേശ്യയെന്ന് വിളിച്ചു, 50,000 രൂപ വാങ്ങി: സിഐ സുധീറിനെതിരെ പരാതിയുമായി ഒരു യുവതി കൂടി

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (13:42 IST)
മോഫിയ പർവീനിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആലുവ സിഐ സി എൽ സുധീറിനെതിരെ മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കിൽ നാളെ എന്റെ പേര് കേൾക്കേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ടാണ് യുവതി സിഐക്കെതിരെ ആരോപണം ഉന്നയിച്ചത്.
 
ഗാർഹിക പീഡന വിഷയത്തിൽ പരാതി പറയാനെത്തിയ യുവതിയുടെ പരാതി  രേഖപ്പെടുത്താൻ പോലും സിഐ തയ്യാറായില്ലെന്നാണ് ആരോപണം. ഭർത്താവ് എന്റെ കയ്യും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവൻ സിഗരറ്റ് പൊള്ളിച്ചിരുന്നു. ഇതിനെതിരെ പരാതിയുമായാണ് പോലീസിലെത്തിയത്. എന്നാൽ ഭർത്താവും സിഐ‌യും ചേർന്ന് കേസ് ഒതുക്കി തീർത്തു. യുവതി പറഞ്ഞു.
 
സുധീറിന് മനസാക്ഷിയെന്നൊരു സാധനമില്ലെന്നും പണത്തിന് വേണ്ടി അയാൾ എന്തുചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും കേസൊതുക്കി തീർക്കാൻ ഭർത്താവിൽ നിന്നും 50,000 രൂപ സിഐ വാങ്ങിച്ചെന്നും പരസ്യമായി തന്നെ വേശ്യ എന്ന് വിളിച്ചെന്നും യുവതി ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments