Webdunia - Bharat's app for daily news and videos

Install App

സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിം ലീഗ്; നായിക്കിനെ അകാരണമായി വേട്ടയാടുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ മുന്‍വിധിയോടെയാണെന്നും മുസ്ലീം ലീഗ്

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (09:54 IST)
ബംഗ്ലാദേശ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നിരീക്ഷിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ട വിവാദ മത പ്രഭാഷകനായ സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിംലീഗ് രംഗത്ത്. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ മുന്‍വിധിയോടെയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
മുസ്ലീം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ കനത്ത സ്വാധീനമുള്ള മത പ്രചാരകനാണ് സാക്കിര്‍ നായിക്ക്. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്‌ഫോടനത്തിനും ശേഷമാണ് ഡോ. സാക്കിര്‍ നായിക്കിന്റെ പേര് ചര്‍ച്ചാ വിഷയമായത്. 
 
മത പ്രഭാഷകനായി ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നുവെന്നും ബംഗ്ലാദേശില്‍ സ്‌ഫോടനം നടത്തിയവര്‍ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്നും പ്രചാരണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പീസ് ടിവിയ്ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments